പഞ്ചവെടിപ്പാലത്തിന്റെ പുസ്തകാഖ്യാനം. ഗംഭീരമാണ്. വായിക്കുമ്പോൾ തലയിൽ ആദ്യം വരുന്നത് പത്രത്തിലും മാസികയിലും കണ്ട പല കാർട്ടൂണുകളാണ്. അത് കൊണ്ട് തന്നെ സിനിമ ആകിയപ്പോൾ ഡയലോഗ് എഴുതാൻ കെ ജി ജോർജ്ജ് യേശുദാസനെ വിളിച്ചതിൽ അത്ഭുതമില്ല.
പഞ്ചവെടിപ്പാലത്തിന്റെ പുസ്തകാഖ്യാനം. ഗംഭീരമാണ്. വായിക്കുമ്പോൾ തലയിൽ ആദ്യം വരുന്നത് പത്രത്തിലും മാസികയിലും കണ്ട പല കാർട്ടൂണുകളാണ്. അത് കൊണ്ട് തന്നെ സിനിമ ആകിയപ്പോൾ ഡയലോഗ് എഴുതാൻ കെ ജി ജോർജ്ജ് യേശുദാസനെ വിളിച്ചതിൽ അത്ഭുതമില്ല.